വാരാന്ത്യ ചിന്തകൾ
അടൂരിനെതിരെ
അടൂർ ഗോപാലകൃഷ്ണന് എതിരെ ഒരു തടിമാടൻ ആക്രോശിക്കുന്നത്
കേട്ട് ഞെട്ടിപ്പോയി . പറോട്ടയും ബീഫ് കറിയും കണക്കിലേറെ കഴിച്ച്
ദുർമേദസ്സ് ബാധിച്ച , ഒരു ജോലിയും ചെയ്യാതെ ഉപരോധവും കോലം
കത്തിക്കലും വാചകമടിയും ആയി നടക്കുന്ന അവൻ ഏതു പാർട്ടിക്കാരനാണ് എന്നത് പ്രസക്തമല്ല . അവൻറെ ധിക്കാരവും അറിവില്ലായ്മയും തെമ്മാടിത്തവുമാണ് പ്രസക്തം . ലോകം മുഴുവൻ
അറിയുകയും ആദരിക്കുകയും ചെയ്യുന്ന അടൂർ ഗോപാലകൃഷ്ണൻ
എവിടെ ? ഈ പൊണ്ണ തടിയൻ എവിടെ ? സിനിമയെപ്പറ്റി ഒന്നും
അറിവില്ലാത്ത അവൻറെ 'ബ്ബബ്ബ ബ്ബബ്ബ 'ക്ക് എന്ത് പ്രസക്തി .
ഒരു വിഷയത്തെ പ്പറ്റി അറിവില്ലാത്തവൻ അറിവുള്ളവരെ കേട്ട്
പഠിക്കണം . അല്ലെങ്കിൽ പോയി ' ചെരക്കണം '.
കേരളം എല്ലാക്കാര്യങ്ങളിലും പുരോഗമിച്ച ഒരു സ്റ്റേറ്റ് ആണെന്ന്
പറയുന്നത് പൊള്ളയാണ് . ഇന്ന് ഒരു കലാകാരന് , അല്ലെങ്കിൽ
സഹിത്യകാരന് സ്വതന്ത്രമായി എഴുതാനോ പറയാനോ വരക്കാനോ
ഉള്ള സ്വാതന്ത്ര്യം ഇല്ല . എല്ലാ ജാതിമത വിഭാഗങ്ങളെയും തൃപ്തി
പ്പെടുത്തി ക്കൊണ്ടേ എഴുതാനും പറയാനും പറ്റുകയുള്ളു . അതായത് ഉള്ളിൽ ഉള്ളത് മറച്ചു വെച്ചുകൊണ്ട് , എവിടെയും തൊടാതെ ജനങൾക്ക്
ഇഷ്ടമുള്ളത് എഴുതണം . അല്ലെങ്കിൽ അടി കിട്ടും . വീട് ആക്രമിക്കപ്പെടും . വയലാർ രാമവർമ്മ വളരെ ചെറുപ്പത്തിലെ മരിച്ചത്
നന്നായി . അല്ലെങ്കിൽ അദ്ദേഹം ആക്രമിക്കപ്പെടുമായിരുന്നു . Shakespeare
ഇന്ന് കേരളത്തിൽ ജീവിച്ചിരുന്നെങ്കിൽ പറോട്ട / പോത്തുകറി തടിമാടന്മാർ അദ്ദേഹത്തെ ആക്രമിക്കുമായിരുന്നു . കാരണം വയലാറും
Shakespeare ഉം ആരെയും പേടിക്കാതെ എഴുതിയവരാന് .
സുകുമാർ അഴിക്കോട് തൻറെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞപ്പോൾ
അദ്ദേഹത്തെ ചിലർ തെറികൊണ്ട് അഭിഷേകം ചെയ്തു .
ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാനുള്ള കഴിവില്ലാത്തവർ
കോലം കത്തിക്കുകയും തെറി പറയുകയും ചെയ്യുന്നു . ഒരാളുടെ
അറിവ് , പ്രായം , സ്ഥാനം ,ഇവ ഒന്നും മാനിക്കാതെ അവഹേളിക്കുന്ന
ഒരു പ്രവണത ഇന്ന് വളർന്നു വന്നിരിക്കുന്നു . ' ബഹുമാനം ' എന്ന
വാക്കിന് നിഖണ്ടുവിൽ സ്ഥാ നം ഇല്ലാതായിരിക്കുന്നു . ആർക്കും
ആരെയും അവഹേളിക്കാം .
മറ്റുള്ളവർ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക എന്നത് അറിവ് തേടുന്ന
ആളിൻറെ ലക്ഷണമാണ് . കേൾക്കുന്നതിൽ വിയോജിപ്പുണ്ടെങ്കിൽ
അത് മാന്യമായ വാക്കുകളിലൂടെ പ്രകടിപ്പിക്കണം . അല്ലാതെ കോലം
കത്തിക്കുക , കല്ലെറിയുക , ഉപരോധിക്കുക , വീട് അടിച്ചു തകർക്കുക
ഇവയൊക്കെ തനി കാടത്തത്തിൻറെ ലക്ഷണമാണ് . പണ്ട് ഈ
പ്രവണത ഇല്ലായിരുന്നു . അതുകൊണ്ടാണ് '' മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു ' '' പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ '', ഈശ്വരനൊരിക്കൽ വിരുന്നിനു പോയി ' മുതലായ ഗാനങ്ങൾ വയലാർ
എഴുതിയത് . അന്ന് ജനങൾക്ക് കൂടുതൽ പക്വതയും സഹിഷ്ണുതയും
ബഹുമാനവും ഉണ്ടായിരുന്നു . ഇന്ന് പറോട്ട തടിമാടന്മാർ 'കേട്ടത്
പാതി കേൾക്കാത്തത് പാതി ' കോലം കത്തിക്കാനും തെറി വിളിക്കാനും തെരുവിൽ ഇറങ്ങുകയായി . 'കാള പെറ്റെന്ന് കേട്ട് കയറെടുക്കാൻ ' ഓട ചാനലുകൾ ഇവർക്ക് പ്രേരണ നൽകുന്നു .
നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് ഡെന്മാർക്കിൽ ഒരു കാർട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടു . അത് മുസ്ലിം തീവ്ര വാദികൾക്ക് ഇഷ്ട്ടപ്പെട്ടില്ല .
അതിൻറെ പേരിൽ പാകിസ്താനിലും അഫ്ഘാനിസ്ഥാനിലും
വൻ ലഹളകൾ നടന്നു . cartoonist നെ വധിക്കാൻ ശ്രമം നടന്നു .
കാർട്ടൂണ്‍ പിൻവലിച്ചു മാപ്പ് പറയണമെന്ന് തീവ്രവാദികൾ
ആവശ്യപ്പെട്ടു . അഭിപ്രായ സ്വാതന്ത്ര്യത്തെ ബലികഴിച്ച് മാപ്പുപറയാൻ
ആ കൊച്ചു രാജ്യം തയ്യാറായില്ല .
* * * * * * *
ചുംബനസമരവും ആലിങ്ങ്ന സമരവും
ഞാൻ പഠിപ്പിച്ചിരുന്ന സ്കൂളിൽ ഈയിടെ രണ്ട്
സംഭവങ്ങൾ ഉണ്ടായി . 14 വയസ്സുള്ള ഒരു പെണ്‍കുട്ടി
വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു . അഴിഞ്ഞാടി നടന്നിട്ട് രാത്രിയിൽ വൈകി വീട്ടിലെത്തു ന്നതിനെ അമ്മ ചോദ്യം ചെയ്തതാണ് കാരണം . ഭാഗ്യവശാൽ പെണ്‍കുട്ടി മരിച്ചില്ല . ഒരു ദിവസം
12 ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെണ്‍കുട്ടി പരീക്ഷയെഴുതാൻ വന്നില്ല . 9 മണിക്കാണ് പരീക്ഷ
തുടങ്ങുന്നത് . ഒമ്പതര മണിയായപ്പോൾ സ്കൂൾ അധികൃതർ ഒരു അധ്യാപി കയെ അയച്ച് പെണ്‍കുട്ടിയുടെ വീട് തപ്പി കണ്ടു പിടിച്ചു . ആ കുട്ടി
ഒരു മാസം മുമ്പ് പ്രസവിച്ചു . ഏതോ വിദ്യാർത്ഥി
ആയിരിക്കാം കൊച്ചിന്റെ തന്ത . പെണ്‍കുട്ടി ഒറ്റയ്ക്ക്
ഒരു വീട്ടിൽ താമസിക്കുന്നു . കൊച്ചിനെ ഏൽപ്പി ച്ചിട്ട്
പോരാൻ ആരുമില്ല . ചുംബനവും ആലി ന്ഗനവും
കഴിഞ്ഞിട്ടാണ് ആ കുട്ടി പ്രസവിച്ചത് . അത്യാവശ്യ
സമയത്ത് സഹായിക്കാൻ ആരുമില്ല . അദ്ധ്യാപിക
ഏതോ സ്ത്രീയെ കണ്ടുപിടിച്ച് കൊച്ചിനെ ഏൽപ്പിച്ചു .
ആ പെണ്‍കുട്ടി 10 മണിക്ക് പരീക്ഷ എഴുതി . എങ്ങനെ
പരീക്ഷ ജയിക്കും ? ഇത്തരം സംസ്കാരം ഇറക്കുമതി
ചെയ്ത് യുവതലമുറയെ നശിപ്പിക്കാനാണ് ചുംബന / ആലിന്ഗനസമരക്കാർ ശ്രമിക്കുന്നത് .ഇല്ലാത്ത സദാചാര
പോലീസിൻറെ പേരും പറഞ്ഞ് പെണ്‍കുട്ടികളെ തൊടാനും ഒത്തുകിട്ടിയാൽ അവസാനത്തെ അറ്റം
വരെ പോകാനുമാണ് ഇക്കൂട്ടർ ശ്രമിക്കുന്നത് . ഫുട്ബോൾ കളിയും സെക്സ്ഉം തമ്മിലുള്ള സാമ്യം
പ്രസക്തമാണ് . ഫുട്ബോളിൽ എങ്ങനെയെങ്കിലും എതിരാളികളെ വെട്ടിച്ച് നെറ്റ് ചലിപ്പിക്കുകയാണ്
ലക്ഷ്യം . സെക്സ്ൻറെ കാര്യത്തിൽ നെറ്റ് എന്താണെന്ന്
പറയേണ്ട തില്ലല്ലോ . അതുകൊണ്ട് പെണ്‍മക്കൾ ഉള്ള
മാതാപിതാക്കൾ ശ്രദ്ധിക്കണം .
പണ്ട് അമ്മമാർ പറഞ്ഞ് കേട്ടിട്ടുണ്ട് :
" ഇല മുള്ളേൽ വീണാലും മുള്ള് ഇലയിൽ വീണാലും
ഇലയ്ക്കാന് ദോഷം .''
അടൂരിനെതിരെ
അടൂർ ഗോപാലകൃഷ്ണന് എതിരെ ഒരു തടിമാടൻ ആക്രോശിക്കുന്നത്
കേട്ട് ഞെട്ടിപ്പോയി . പറോട്ടയും ബീഫ് കറിയും കണക്കിലേറെ കഴിച്ച്
ദുർമേദസ്സ് ബാധിച്ച , ഒരു ജോലിയും ചെയ്യാതെ ഉപരോധവും കോലം
കത്തിക്കലും വാചകമടിയും ആയി നടക്കുന്ന അവൻ ഏതു പാർട്ടിക്കാരനാണ് എന്നത് പ്രസക്തമല്ല . അവൻറെ ധിക്കാരവും അറിവില്ലായ്മയും തെമ്മാടിത്തവുമാണ് പ്രസക്തം . ലോകം മുഴുവൻ
അറിയുകയും ആദരിക്കുകയും ചെയ്യുന്ന അടൂർ ഗോപാലകൃഷ്ണൻ
എവിടെ ? ഈ പൊണ്ണ തടിയൻ എവിടെ ? സിനിമയെപ്പറ്റി ഒന്നും
അറിവില്ലാത്ത അവൻറെ 'ബ്ബബ്ബ ബ്ബബ്ബ 'ക്ക് എന്ത് പ്രസക്തി .
ഒരു വിഷയത്തെ പ്പറ്റി അറിവില്ലാത്തവൻ അറിവുള്ളവരെ കേട്ട്
പഠിക്കണം . അല്ലെങ്കിൽ പോയി ' ചെരക്കണം '.
കേരളം എല്ലാക്കാര്യങ്ങളിലും പുരോഗമിച്ച ഒരു സ്റ്റേറ്റ് ആണെന്ന്
പറയുന്നത് പൊള്ളയാണ് . ഇന്ന് ഒരു കലാകാരന് , അല്ലെങ്കിൽ
സഹിത്യകാരന് സ്വതന്ത്രമായി എഴുതാനോ പറയാനോ വരക്കാനോ
ഉള്ള സ്വാതന്ത്ര്യം ഇല്ല . എല്ലാ ജാതിമത വിഭാഗങ്ങളെയും തൃപ്തി
പ്പെടുത്തി ക്കൊണ്ടേ എഴുതാനും പറയാനും പറ്റുകയുള്ളു . അതായത് ഉള്ളിൽ ഉള്ളത് മറച്ചു വെച്ചുകൊണ്ട് , എവിടെയും തൊടാതെ ജനങൾക്ക്
ഇഷ്ടമുള്ളത് എഴുതണം . അല്ലെങ്കിൽ അടി കിട്ടും . വീട് ആക്രമിക്കപ്പെടും . വയലാർ രാമവർമ്മ വളരെ ചെറുപ്പത്തിലെ മരിച്ചത്
നന്നായി . അല്ലെങ്കിൽ അദ്ദേഹം ആക്രമിക്കപ്പെടുമായിരുന്നു . Shakespeare
ഇന്ന് കേരളത്തിൽ ജീവിച്ചിരുന്നെങ്കിൽ പറോട്ട / പോത്തുകറി തടിമാടന്മാർ അദ്ദേഹത്തെ ആക്രമിക്കുമായിരുന്നു . കാരണം വയലാറും
Shakespeare ഉം ആരെയും പേടിക്കാതെ എഴുതിയവരാന് .
സുകുമാർ അഴിക്കോട് തൻറെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞപ്പോൾ
അദ്ദേഹത്തെ ചിലർ തെറികൊണ്ട് അഭിഷേകം ചെയ്തു .
ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാനുള്ള കഴിവില്ലാത്തവർ
കോലം കത്തിക്കുകയും തെറി പറയുകയും ചെയ്യുന്നു . ഒരാളുടെ
അറിവ് , പ്രായം , സ്ഥാനം ,ഇവ ഒന്നും മാനിക്കാതെ അവഹേളിക്കുന്ന
ഒരു പ്രവണത ഇന്ന് വളർന്നു വന്നിരിക്കുന്നു . ' ബഹുമാനം ' എന്ന
വാക്കിന് നിഖണ്ടുവിൽ സ്ഥാ നം ഇല്ലാതായിരിക്കുന്നു . ആർക്കും
ആരെയും അവഹേളിക്കാം .
മറ്റുള്ളവർ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക എന്നത് അറിവ് തേടുന്ന
ആളിൻറെ ലക്ഷണമാണ് . കേൾക്കുന്നതിൽ വിയോജിപ്പുണ്ടെങ്കിൽ
അത് മാന്യമായ വാക്കുകളിലൂടെ പ്രകടിപ്പിക്കണം . അല്ലാതെ കോലം
കത്തിക്കുക , കല്ലെറിയുക , ഉപരോധിക്കുക , വീട് അടിച്ചു തകർക്കുക
ഇവയൊക്കെ തനി കാടത്തത്തിൻറെ ലക്ഷണമാണ് . പണ്ട് ഈ
പ്രവണത ഇല്ലായിരുന്നു . അതുകൊണ്ടാണ് '' മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു ' '' പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ '', ഈശ്വരനൊരിക്കൽ വിരുന്നിനു പോയി ' മുതലായ ഗാനങ്ങൾ വയലാർ
എഴുതിയത് . അന്ന് ജനങൾക്ക് കൂടുതൽ പക്വതയും സഹിഷ്ണുതയും
ബഹുമാനവും ഉണ്ടായിരുന്നു . ഇന്ന് പറോട്ട തടിമാടന്മാർ 'കേട്ടത്
പാതി കേൾക്കാത്തത് പാതി ' കോലം കത്തിക്കാനും തെറി വിളിക്കാനും തെരുവിൽ ഇറങ്ങുകയായി . 'കാള പെറ്റെന്ന് കേട്ട് കയറെടുക്കാൻ ' ഓട ചാനലുകൾ ഇവർക്ക് പ്രേരണ നൽകുന്നു .
നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് ഡെന്മാർക്കിൽ ഒരു കാർട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടു . അത് മുസ്ലിം തീവ്ര വാദികൾക്ക് ഇഷ്ട്ടപ്പെട്ടില്ല .
അതിൻറെ പേരിൽ പാകിസ്താനിലും അഫ്ഘാനിസ്ഥാനിലും
വൻ ലഹളകൾ നടന്നു . cartoonist നെ വധിക്കാൻ ശ്രമം നടന്നു .
കാർട്ടൂണ്‍ പിൻവലിച്ചു മാപ്പ് പറയണമെന്ന് തീവ്രവാദികൾ
ആവശ്യപ്പെട്ടു . അഭിപ്രായ സ്വാതന്ത്ര്യത്തെ ബലികഴിച്ച് മാപ്പുപറയാൻ
ആ കൊച്ചു രാജ്യം തയ്യാറായില്ല .
* * * * * * *
ചുംബനസമരവും ആലിങ്ങ്ന സമരവും
ഞാൻ പഠിപ്പിച്ചിരുന്ന സ്കൂളിൽ ഈയിടെ രണ്ട്
സംഭവങ്ങൾ ഉണ്ടായി . 14 വയസ്സുള്ള ഒരു പെണ്‍കുട്ടി
വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു . അഴിഞ്ഞാടി നടന്നിട്ട് രാത്രിയിൽ വൈകി വീട്ടിലെത്തു ന്നതിനെ അമ്മ ചോദ്യം ചെയ്തതാണ് കാരണം . ഭാഗ്യവശാൽ പെണ്‍കുട്ടി മരിച്ചില്ല . ഒരു ദിവസം
12 ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെണ്‍കുട്ടി പരീക്ഷയെഴുതാൻ വന്നില്ല . 9 മണിക്കാണ് പരീക്ഷ
തുടങ്ങുന്നത് . ഒമ്പതര മണിയായപ്പോൾ സ്കൂൾ അധികൃതർ ഒരു അധ്യാപി കയെ അയച്ച് പെണ്‍കുട്ടിയുടെ വീട് തപ്പി കണ്ടു പിടിച്ചു . ആ കുട്ടി
ഒരു മാസം മുമ്പ് പ്രസവിച്ചു . ഏതോ വിദ്യാർത്ഥി
ആയിരിക്കാം കൊച്ചിന്റെ തന്ത . പെണ്‍കുട്ടി ഒറ്റയ്ക്ക്
ഒരു വീട്ടിൽ താമസിക്കുന്നു . കൊച്ചിനെ ഏൽപ്പി ച്ചിട്ട്
പോരാൻ ആരുമില്ല . ചുംബനവും ആലി ന്ഗനവും
കഴിഞ്ഞിട്ടാണ് ആ കുട്ടി പ്രസവിച്ചത് . അത്യാവശ്യ
സമയത്ത് സഹായിക്കാൻ ആരുമില്ല . അദ്ധ്യാപിക
ഏതോ സ്ത്രീയെ കണ്ടുപിടിച്ച് കൊച്ചിനെ ഏൽപ്പിച്ചു .
ആ പെണ്‍കുട്ടി 10 മണിക്ക് പരീക്ഷ എഴുതി . എങ്ങനെ
പരീക്ഷ ജയിക്കും ? ഇത്തരം സംസ്കാരം ഇറക്കുമതി
ചെയ്ത് യുവതലമുറയെ നശിപ്പിക്കാനാണ് ചുംബന / ആലിന്ഗനസമരക്കാർ ശ്രമിക്കുന്നത് .ഇല്ലാത്ത സദാചാര
പോലീസിൻറെ പേരും പറഞ്ഞ് പെണ്‍കുട്ടികളെ തൊടാനും ഒത്തുകിട്ടിയാൽ അവസാനത്തെ അറ്റം
വരെ പോകാനുമാണ് ഇക്കൂട്ടർ ശ്രമിക്കുന്നത് . ഫുട്ബോൾ കളിയും സെക്സ്ഉം തമ്മിലുള്ള സാമ്യം
പ്രസക്തമാണ് . ഫുട്ബോളിൽ എങ്ങനെയെങ്കിലും എതിരാളികളെ വെട്ടിച്ച് നെറ്റ് ചലിപ്പിക്കുകയാണ്
ലക്ഷ്യം . സെക്സ്ൻറെ കാര്യത്തിൽ നെറ്റ് എന്താണെന്ന്
പറയേണ്ട തില്ലല്ലോ . അതുകൊണ്ട് പെണ്‍മക്കൾ ഉള്ള
മാതാപിതാക്കൾ ശ്രദ്ധിക്കണം .
പണ്ട് അമ്മമാർ പറഞ്ഞ് കേട്ടിട്ടുണ്ട് :
" ഇല മുള്ളേൽ വീണാലും മുള്ള് ഇലയിൽ വീണാലും
ഇലയ്ക്കാന് ദോഷം .''
No comments:
Post a Comment