'' ഇല മുള്ളേൽ വീണാലും മുള്ള് ഇലയിൽ വീണാലും ഇലയ്ക്കാണ്
ദോഷം .''
എൻറെ അമ്മ പറഞ്ഞ് കേട്ടിട്ടുള്ളതാണ് ഈ ചൊല്ല് . പലവിധത്തിൽ ഇതിനെ വ്യാഖ്യാനിക്കാം . പണ്ട് ഇന്നത്തേതുപോലെ പെണ്‍കുട്ടികൾക്ക്
വലിയ അരക്ഷിതാവസ്ഥ ഇല്ലായിരുന്നു .മറ്റ് കാര്യങ്ങളെ സംബന്ധിച്ചാണ്
ആ ചൊല്ല് ഉപയോഗിച്ചിരുന്നത് .
ഇന്ന് ആ ചൊല്ല് പെണ്‍കുട്ടികളെ സംബന്ധിച്ച് നൂറുശതമാനവും ശരിയാണ് . മൂന്ന് പെണ്‍കുട്ടികളെ കാണാതായി . രണ്ടുപേരെ മരിച്ച
നിലയിൽ കണ്ടെത്തി . ഒരാളുടെ നില ഗുരുതരമാണ് .മൂന്നുപേ ർ
ഉൾപ്പെട്ട സംഭവമായതിനാൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു .അനേകം പെണ്‍കുട്ടികൾ ചതിക്കുഴിയിൽ വീണ് ജീവൻ ഒടുക്കുന്നതായി കാണുന്നു .
ആണ്‍കുട്ടികൾ പ്രണയ നൈരാശ്യത്താൽ ജീവനൊടുക്കുന്നതായി കാണുന്നില്ല .
പെണ്‍കുട്ടികളെ കാണാതായ സമയത്ത് തന്നെ കൊച്ചിയിൽ ഒരു യുവതിയും കുഞ്ഞും ഗ്യാസിന് തീകൊളുത്തി ജീവനൊടുക്ക.ഒന്നുകിൽ ആത്മഹത്യ ,അല്ലെങ്കിൽ '' ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു '', ''കഴുത്ത് ഞെരിച്ചുകൊന്നു .''quotation ഗുണ്ടകളെ ഉപയോഗിച്ച് കൊന്നു '' മുതലായ വാർത്തകൾ ധാരാളം
കാണാം . ചില സ്ത്രീകൾ മറിച്ചും ഇത് ചെയ്യുന്നു .
കോഴിക്കോട് കുടുംബ കോടതി പരിസരത്തുവെച്ച് ഒരാൾ ഭാര്യയുടെ
കാമുകനെ വകവരുത്തി . ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു .
''ഭർത്താവിൻറെ കാമുകി '', ''ഭാര്യയുടെ കാമുകൻ '' എന്നിവ ഇന്ന് വളരെ
സാധാരണമാണ് .'
എന്തായാലും പെണ്‍കുട്ടികളും വിവാഹിതരായ യുവതികളുമാണ്
കൂടുതലും വ്യാജ പ്രണയത്തിന്റെയും cheating ൻറെയും ഇരകളാകുന്നത് .
ഓരോ ദിവസവും ദുരന്തകഥകളുടെ ചുരുളഴിയുന്നു .
ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ യുവതി ഇലയും പുരുഷൻ
മുള്ളുമാണ് . വിവാഹബന്ധം ഇലയ്ക്കും മുള്ളിനും കേട് വരാതെ
ഒരു പൂവോ പഴമോ പറിച്ചെടുക്കുന്നതുപോലെയാണ്. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ കേടുവരും .
പൊതുസമൂഹം ഉണർന്ന് പ്രവർത്തിച്ചിരുന്നു എങ്കിൽ കോന്നിയിലെ
കുട്ടികളെ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നു എന്ന് തോന്നുന്നു . ഒരു
പെണ്‍കുട്ടിയെ കാണാതെ പോയാൽ കണ്ടുപിടിക്കാൻ പ്രയാസമാണ് .
എന്നാൽ ഒരേ പ്രായത്തിലുള്ള മൂന്ന് പെണ്‍കുട്ടികളെ കണ്ടുപിടിക്കാൻ
എളുപ്പമാണ് . അവരുടെ ഫോട്ടോകൾ ഉണ്ടായിരുന്നു . പെണ്‍കുട്ടികളെ
സംബന്ധിച്ച നിർണ്ണായകമായ വിവരം നൽകുന്നവർക്ക് reward പ്രഖ്യാപിചിരുന്നോ എന്നറിയില്ല . Reward ഏർപ്പെടുത്തിയാൽ പൊതുജനം
കൂടുതൽ ഉണർവോടെ അന്വേഷിക്കും .
പൊതുജനം ഉണർന്നു പ്രവർത്തിച്ചാൽ വൻദുരന്തങ്ങൾ ഒഴിവാകുന്നതായി
കാണാം .2010 മെയ് ഒന്നാം തീയതി ന്യൂ യോർക്ക്‌ലെ Time suare ൽ
പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ നിന്ന് പുക വരുന്നതായി രണ്ട്
വഴിയോര കച്ചവടക്കാർ കണ്ടു . ഉടൻ തന്നെ അടുത്തുകണ്ട പോലീസുകാരനെ
വിവരം അറിയിച്ചു . നൂറുകണക്കിന് ആളുകളെ കൊല്ലാൻ ഉദ്ദേശിച്ച്
ignite ചെയ്ത കാർ ബോംബ് ആയിരുന്നു അത് . ഉടൻ തന്നെ ബോംബ്
squad എത്തി അത് നിർവീര്യമാക്കി . മെയ് 3 ആം തീയതി കെന്നെടി എയർപോർട്ട്ൽ take off ന് തയ്യാറായി നിന്ന ,Emirates flight 202 വിൽ നിന്ന്
ബോംബു വെച്ചവനെ പിടികൂടി . ഫൈസൽ ശേഹ്സാദ് എന്ന പാക്കിസ്ഥാൻ
വംശജനായിരുന്നു അവൻ . ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിൽ
ആണ് .
ഇന്ന് പുരോഗമനത്തിന്റെ മറവിൽ പെണ്‍കുട്ടികളെ കുടുക്കാൻ ചില
പ്രസ്ഥാനങ്ങൾ പോലും പ്രവർത്തിക്കുന്നുണ്ട് . യാതൊരു വിധ നിയന്ത്രണവും പാടില്ല എന്നാണ് ഇവർ വാദിക്കുന്നത് .
സദാചാരപോലീസിനെ തീർത്തും തള്ളിക്കളയാനാവില്ല .ഒരു പെണ്‍കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അക്രമരഹിതമായ മാർഗ്ഗത്തിലൂടെ ആരെങ്കിലും ഇടപെട്ടാൽ അവരെ തള്ളിക്കളയാൻ ആവില്ല .
പ്രണയം നല്ലതാണ് . പക്ഷേ അത് പെണ്‍കുട്ടികളെ കുടുക്കാനുള്ള ഒരു
അടവായി ഇന്ന് പ്രയോഗിക്കപ്പെടുന്നു . അതിനുള്ള ഉപാധികൾ ഇന്ന്
ഏറെയാണ് . പരമരഹസ്യമായി സോഷ്യൽ network കളിലൂടെ ചില
പെണ്‍കുട്ടികളെ കുടുക്കാൻ കഴിയും .നേരിട്ട് കാണുമ്പോൾ പറയാൻ
മടിക്കുന്ന കാര്യങ്ങൾ chatting ൽ type ചെയ്യാൻ പെണ്‍കുട്ടികൾ തയ്യാറാകുന്നു .chatting ,cheating ആയി മാറാൻ അധികസമയം വേണ്ട .
പെണ്‍കുട്ടികൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്താൽ
അത് ചിലപ്പോൾ ദുരന്തത്തിൽ അവസാനിക്കും .പ്രായപൂർത്തി യായി
എന്നത്കൊണ്ടു മാത്രം കുട്ടികൾക്ക് ലോകവിവരം ഉണ്ടാകുന്നില്ല .ഉയർന്ന
മാർക്കുവാങ്ങി പാസ്സായി എന്നതുകൊണ്ടുമാത്രം വിവരം ഉണ്ടാകുന്നില്ല .
ചതിക്കുഴികളെപ്പറ്റി അറിയേണ്ടതും അതനുസരിച്ച് പെണ്‍കുട്ടികളെ നിയന്ത്രിക്കേണ്ടതും മാതാപിതാക്കളാണ് . ''Prevention is better than cure .''
എന്നാണല്ലോ ചൊല്ല് .
ചില മാതാപിതാക്കൾ കുട്ടികളെ ശാസിക്കാൻ തയ്യാറല്ല . കുട്ടികളുടെ
മനസ്സ് വേദനിക്കും .പക്ഷേ വേണ്ട സമയത്ത് ശാസിച്ചാൽ വൻദുരന്തം
ഒഴിവാക്കാൻ സാധിക്കും .
ചില മാതാപിതാക്കൾക്ക് കുട്ടികളുടെ മനസ്സിൽ എന്താണെന്ന് അറിഞ്ഞുകൂടാ . സ്കൂളിലേയ്ക്കും കോളേജ്ലേയ്ക്കും പോയി കഴിഞ്ഞാൽ
എന്താണ് നടക്കുന്നതെന്ന് അവർക്ക് അറിഞ്ഞുകൂടാ .എന്തെങ്കിലും ദുരന്തം
സംഭവിച്ചു കഴിയുമ്പോഴാണ് കുട്ടികൾക്ക് വഴി തെറ്റിയിരുന്നു എന്ന്
അറിയുന്നത്..
സിനിമയും സീരിയലും സോഷ്യൽ media യും കുട്ടികളെ വളരെയധികം
സ്വാധീനിക്കുന്നു . സിനിമ പോലെയാണ് ജീവിതം എന്ന് കരുതുന്നത് തന്നെ
വിവരക്കേടിന്റെ ലക്ഷണമാണ് .
മാതാപിതാക്കൾ അറിയാതെ പെണ്‍കുട്ടികൾ അപരിചിതരുമായി
അടുപ്പം സ്ഥാപിക്കുമ്പോൾ ഒരു ദുരന്തത്തിൻറെ തുടക്കം കുറിക്കുന്നു .
ഭ്രമണപഥത്തിൽ നിന്ന് വഴിമാറി സഞ്ചരിച്ച് ശൂന്യാകാശത്തിന്റെ
അനന്തതയിൽ അലയുന്ന ഒരു പേടകത്തിന്റെ അവസ്ഥയായിരിക്കും
പെണ്‍കുട്ടിയുടേത് .Control Centre മായി ബന്ധം എല്ലാം നഷ്ടപ്പെട്ട അവസ്ഥ .
ഇന്നത്തെ കാലത്ത് ഒരു detective ആകാൻ പോലീസിൽ ചേരണമെന്നില്ല .
ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസ്കൾ follow ചെയ്‌താൽ
മതി .ആർക്കും വീട്ടിലിരുന്ന് ഒരു detective ആകാം .
കോന്നി പെണ്‍കുട്ടികളുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് ?
1 .ഒരു പെണ്‍കുട്ടിക്ക് എന്തോ ഒരു അബദ്ധം പറ്റി .അവളെ സഹായിക്കാൻ
മറ്റു രണ്ടു പേർ കൂടെ പോയി .എന്നാൽ ഈ മൂന്നുപേരും കൂടുതൽ
അബദ്ധത്തിൽ പെട്ടു .ഇനി വീട്ടിലേയ്ക്ക് മടങ്ങാൻ പറ്റാത്ത വിധത്തിലുള്ള
ചതിയിൽ പെട്ടു .
2 . ഇവർക്ക് tablet ഉം യാത്രക്കുള്ള പണവും ആരോ നൽകിയിരുന്നു .
3 ഒരു സംഘം ആളുകൾ ഇവരുടെ movements monitor ചെയ്യുകയും
നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു .
4 tablet ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു .അല്ലെങ്കിൽ
പിന്നീട് ആരെങ്കിലും മോഷ്ട്ടിച്ചു .
ശേഷം കാത്തിരുന്ന് കാണുക .
ദോഷം .''
എൻറെ അമ്മ പറഞ്ഞ് കേട്ടിട്ടുള്ളതാണ് ഈ ചൊല്ല് . പലവിധത്തിൽ ഇതിനെ വ്യാഖ്യാനിക്കാം . പണ്ട് ഇന്നത്തേതുപോലെ പെണ്‍കുട്ടികൾക്ക്
വലിയ അരക്ഷിതാവസ്ഥ ഇല്ലായിരുന്നു .മറ്റ് കാര്യങ്ങളെ സംബന്ധിച്ചാണ്
ആ ചൊല്ല് ഉപയോഗിച്ചിരുന്നത് .
ഇന്ന് ആ ചൊല്ല് പെണ്‍കുട്ടികളെ സംബന്ധിച്ച് നൂറുശതമാനവും ശരിയാണ് . മൂന്ന് പെണ്‍കുട്ടികളെ കാണാതായി . രണ്ടുപേരെ മരിച്ച
നിലയിൽ കണ്ടെത്തി . ഒരാളുടെ നില ഗുരുതരമാണ് .മൂന്നുപേ ർ
ഉൾപ്പെട്ട സംഭവമായതിനാൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു .അനേകം പെണ്‍കുട്ടികൾ ചതിക്കുഴിയിൽ വീണ് ജീവൻ ഒടുക്കുന്നതായി കാണുന്നു .
ആണ്‍കുട്ടികൾ പ്രണയ നൈരാശ്യത്താൽ ജീവനൊടുക്കുന്നതായി കാണുന്നില്ല .
പെണ്‍കുട്ടികളെ കാണാതായ സമയത്ത് തന്നെ കൊച്ചിയിൽ ഒരു യുവതിയും കുഞ്ഞും ഗ്യാസിന് തീകൊളുത്തി ജീവനൊടുക്ക.ഒന്നുകിൽ ആത്മഹത്യ ,അല്ലെങ്കിൽ '' ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു '', ''കഴുത്ത് ഞെരിച്ചുകൊന്നു .''quotation ഗുണ്ടകളെ ഉപയോഗിച്ച് കൊന്നു '' മുതലായ വാർത്തകൾ ധാരാളം
കാണാം . ചില സ്ത്രീകൾ മറിച്ചും ഇത് ചെയ്യുന്നു .
കോഴിക്കോട് കുടുംബ കോടതി പരിസരത്തുവെച്ച് ഒരാൾ ഭാര്യയുടെ
കാമുകനെ വകവരുത്തി . ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു .
''ഭർത്താവിൻറെ കാമുകി '', ''ഭാര്യയുടെ കാമുകൻ '' എന്നിവ ഇന്ന് വളരെ
സാധാരണമാണ് .'
എന്തായാലും പെണ്‍കുട്ടികളും വിവാഹിതരായ യുവതികളുമാണ്
കൂടുതലും വ്യാജ പ്രണയത്തിന്റെയും cheating ൻറെയും ഇരകളാകുന്നത് .
ഓരോ ദിവസവും ദുരന്തകഥകളുടെ ചുരുളഴിയുന്നു .
ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ യുവതി ഇലയും പുരുഷൻ
മുള്ളുമാണ് . വിവാഹബന്ധം ഇലയ്ക്കും മുള്ളിനും കേട് വരാതെ
ഒരു പൂവോ പഴമോ പറിച്ചെടുക്കുന്നതുപോലെയാണ്. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ കേടുവരും .
പൊതുസമൂഹം ഉണർന്ന് പ്രവർത്തിച്ചിരുന്നു എങ്കിൽ കോന്നിയിലെ
കുട്ടികളെ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നു എന്ന് തോന്നുന്നു . ഒരു
പെണ്‍കുട്ടിയെ കാണാതെ പോയാൽ കണ്ടുപിടിക്കാൻ പ്രയാസമാണ് .
എന്നാൽ ഒരേ പ്രായത്തിലുള്ള മൂന്ന് പെണ്‍കുട്ടികളെ കണ്ടുപിടിക്കാൻ
എളുപ്പമാണ് . അവരുടെ ഫോട്ടോകൾ ഉണ്ടായിരുന്നു . പെണ്‍കുട്ടികളെ
സംബന്ധിച്ച നിർണ്ണായകമായ വിവരം നൽകുന്നവർക്ക് reward പ്രഖ്യാപിചിരുന്നോ എന്നറിയില്ല . Reward ഏർപ്പെടുത്തിയാൽ പൊതുജനം
കൂടുതൽ ഉണർവോടെ അന്വേഷിക്കും .
പൊതുജനം ഉണർന്നു പ്രവർത്തിച്ചാൽ വൻദുരന്തങ്ങൾ ഒഴിവാകുന്നതായി
കാണാം .2010 മെയ് ഒന്നാം തീയതി ന്യൂ യോർക്ക്‌ലെ Time suare ൽ
പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ നിന്ന് പുക വരുന്നതായി രണ്ട്
വഴിയോര കച്ചവടക്കാർ കണ്ടു . ഉടൻ തന്നെ അടുത്തുകണ്ട പോലീസുകാരനെ
വിവരം അറിയിച്ചു . നൂറുകണക്കിന് ആളുകളെ കൊല്ലാൻ ഉദ്ദേശിച്ച്
ignite ചെയ്ത കാർ ബോംബ് ആയിരുന്നു അത് . ഉടൻ തന്നെ ബോംബ്
squad എത്തി അത് നിർവീര്യമാക്കി . മെയ് 3 ആം തീയതി കെന്നെടി എയർപോർട്ട്ൽ take off ന് തയ്യാറായി നിന്ന ,Emirates flight 202 വിൽ നിന്ന്
ബോംബു വെച്ചവനെ പിടികൂടി . ഫൈസൽ ശേഹ്സാദ് എന്ന പാക്കിസ്ഥാൻ
വംശജനായിരുന്നു അവൻ . ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിൽ
ആണ് .
ഇന്ന് പുരോഗമനത്തിന്റെ മറവിൽ പെണ്‍കുട്ടികളെ കുടുക്കാൻ ചില
പ്രസ്ഥാനങ്ങൾ പോലും പ്രവർത്തിക്കുന്നുണ്ട് . യാതൊരു വിധ നിയന്ത്രണവും പാടില്ല എന്നാണ് ഇവർ വാദിക്കുന്നത് .
സദാചാരപോലീസിനെ തീർത്തും തള്ളിക്കളയാനാവില്ല .ഒരു പെണ്‍കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അക്രമരഹിതമായ മാർഗ്ഗത്തിലൂടെ ആരെങ്കിലും ഇടപെട്ടാൽ അവരെ തള്ളിക്കളയാൻ ആവില്ല .
പ്രണയം നല്ലതാണ് . പക്ഷേ അത് പെണ്‍കുട്ടികളെ കുടുക്കാനുള്ള ഒരു
അടവായി ഇന്ന് പ്രയോഗിക്കപ്പെടുന്നു . അതിനുള്ള ഉപാധികൾ ഇന്ന്
ഏറെയാണ് . പരമരഹസ്യമായി സോഷ്യൽ network കളിലൂടെ ചില
പെണ്‍കുട്ടികളെ കുടുക്കാൻ കഴിയും .നേരിട്ട് കാണുമ്പോൾ പറയാൻ
മടിക്കുന്ന കാര്യങ്ങൾ chatting ൽ type ചെയ്യാൻ പെണ്‍കുട്ടികൾ തയ്യാറാകുന്നു .chatting ,cheating ആയി മാറാൻ അധികസമയം വേണ്ട .
പെണ്‍കുട്ടികൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്താൽ
അത് ചിലപ്പോൾ ദുരന്തത്തിൽ അവസാനിക്കും .പ്രായപൂർത്തി യായി
എന്നത്കൊണ്ടു മാത്രം കുട്ടികൾക്ക് ലോകവിവരം ഉണ്ടാകുന്നില്ല .ഉയർന്ന
മാർക്കുവാങ്ങി പാസ്സായി എന്നതുകൊണ്ടുമാത്രം വിവരം ഉണ്ടാകുന്നില്ല .
ചതിക്കുഴികളെപ്പറ്റി അറിയേണ്ടതും അതനുസരിച്ച് പെണ്‍കുട്ടികളെ നിയന്ത്രിക്കേണ്ടതും മാതാപിതാക്കളാണ് . ''Prevention is better than cure .''
എന്നാണല്ലോ ചൊല്ല് .
ചില മാതാപിതാക്കൾ കുട്ടികളെ ശാസിക്കാൻ തയ്യാറല്ല . കുട്ടികളുടെ
മനസ്സ് വേദനിക്കും .പക്ഷേ വേണ്ട സമയത്ത് ശാസിച്ചാൽ വൻദുരന്തം
ഒഴിവാക്കാൻ സാധിക്കും .
ചില മാതാപിതാക്കൾക്ക് കുട്ടികളുടെ മനസ്സിൽ എന്താണെന്ന് അറിഞ്ഞുകൂടാ . സ്കൂളിലേയ്ക്കും കോളേജ്ലേയ്ക്കും പോയി കഴിഞ്ഞാൽ
എന്താണ് നടക്കുന്നതെന്ന് അവർക്ക് അറിഞ്ഞുകൂടാ .എന്തെങ്കിലും ദുരന്തം
സംഭവിച്ചു കഴിയുമ്പോഴാണ് കുട്ടികൾക്ക് വഴി തെറ്റിയിരുന്നു എന്ന്
അറിയുന്നത്..
സിനിമയും സീരിയലും സോഷ്യൽ media യും കുട്ടികളെ വളരെയധികം
സ്വാധീനിക്കുന്നു . സിനിമ പോലെയാണ് ജീവിതം എന്ന് കരുതുന്നത് തന്നെ
വിവരക്കേടിന്റെ ലക്ഷണമാണ് .
മാതാപിതാക്കൾ അറിയാതെ പെണ്‍കുട്ടികൾ അപരിചിതരുമായി
അടുപ്പം സ്ഥാപിക്കുമ്പോൾ ഒരു ദുരന്തത്തിൻറെ തുടക്കം കുറിക്കുന്നു .
ഭ്രമണപഥത്തിൽ നിന്ന് വഴിമാറി സഞ്ചരിച്ച് ശൂന്യാകാശത്തിന്റെ
അനന്തതയിൽ അലയുന്ന ഒരു പേടകത്തിന്റെ അവസ്ഥയായിരിക്കും
പെണ്‍കുട്ടിയുടേത് .Control Centre മായി ബന്ധം എല്ലാം നഷ്ടപ്പെട്ട അവസ്ഥ .
ഇന്നത്തെ കാലത്ത് ഒരു detective ആകാൻ പോലീസിൽ ചേരണമെന്നില്ല .
ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസ്കൾ follow ചെയ്‌താൽ
മതി .ആർക്കും വീട്ടിലിരുന്ന് ഒരു detective ആകാം .
കോന്നി പെണ്‍കുട്ടികളുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് ?
1 .ഒരു പെണ്‍കുട്ടിക്ക് എന്തോ ഒരു അബദ്ധം പറ്റി .അവളെ സഹായിക്കാൻ
മറ്റു രണ്ടു പേർ കൂടെ പോയി .എന്നാൽ ഈ മൂന്നുപേരും കൂടുതൽ
അബദ്ധത്തിൽ പെട്ടു .ഇനി വീട്ടിലേയ്ക്ക് മടങ്ങാൻ പറ്റാത്ത വിധത്തിലുള്ള
ചതിയിൽ പെട്ടു .
2 . ഇവർക്ക് tablet ഉം യാത്രക്കുള്ള പണവും ആരോ നൽകിയിരുന്നു .
3 ഒരു സംഘം ആളുകൾ ഇവരുടെ movements monitor ചെയ്യുകയും
നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു .
4 tablet ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു .അല്ലെങ്കിൽ
പിന്നീട് ആരെങ്കിലും മോഷ്ട്ടിച്ചു .
ശേഷം കാത്തിരുന്ന് കാണുക .
No comments:
Post a Comment